ന്യൂഡൽഹി: പണലഭ്യത ഉറപ്പുവരുത്തുന്നതിനായി റിസർവ് ബാങ്ക് 12,000 കോടി രൂപ വിപണിയിലിറക്കും. സർക്കാർ സെക്യൂരിറ്റികൾ വാങ്ങുന്നതിനാണ് നവംബർ 15ന് ഇത്രയും തക വിനിയോഗിക്കുക. ധനകാര്യ സ്ഥാപനമായി ഐഎൽആന്റ്എഫ്എസ് ബാധ്യത വരുത്തിയതിനെതുടർന്ന് വിപണിയിൽ പണലഭ്യത കുറഞ്ഞത് പരിഹരിക്കുക കൂടിയാണ് ലക്ഷ്യം. ഓപ്പൺ മാർക്കറ്റ് ഒപ്പറേഷൻസ് വഴിയാകും വിപണിയിൽ 12,000 കോടി എത്തിക്കുക.
from mathrubhumi.latestnews.rssfeed https://ift.tt/2DFugwD
via
IFTTT
No comments:
Post a Comment